Skip to main content

കോട്ടയം ജില്ലയിലെ 58 തദ്ദേശ സ്ഥാപന മേഖലകളിലെ 230 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ രോഗബാധിതർ കൂടുതലായുള്ള മേഖലകളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീvo പറഞ്ഞു.കണ്ടെയിന്മെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 58 തദ്ദേശ സ്ഥാപന മേഖലകളിലെ 230 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകൾ:

അകലക്കുന്നം- 14,11 

അതിരമ്പുഴ- 1.4,9, 2, 17 

അയർക്കുന്നം- 18, 13, 16, 14, 17 

അയ്മനം- 14, 19, 10, 4, 6, 18, 13 

ചങ്ങനാശ്ശേരി- 10,5 


ചെമ്പ്- 4, 10, 3, 2, 13 

ഈരാറ്റുപേട്ട- 3,14 

എരുമേലി- 16, 1, 2,3 

ഏറ്റുമാനൂർ- 8, 16, 23, 17, 27, 31 

കടനാട്- 10 

കടപ്ലാമറ്റം- 11,6, 10 

കടുത്തുരുത്തി- 3,2,8 

കാണക്കാരി- 9, 11, 7,12,6 

കങ്ങഴ- 10,7 

കാഞ്ഞിരപ്പള്ളി- 14, 10, 15, 13, 6, 22, 18 

കറുകച്ചാൽ- 8,5,9

കിടങ്ങൂർ- 14, 3, 2 

കൂരോപ്പട- 11,3, 10, 4, 15,7 

കോരുത്തോട്- 10, 1, 4 

കോട്ടയം- 32, 10, 14, 34, 30, 20, 39, 51, 13, 48, 4 

കുമരകം- 13,1,8 

കുറവിലങ്ങാട്- 1, 5, 6, 10

കുറിച്ചി- 16, 10, 4, 2, 13 

മടപ്പള്ളി- 15 ,13 

മണർകാട്- 13, 3, 10 

മാഞ്ഞൂർ- 16, 15, 12, 17,9 

മരങ്ങാട്ടുപള്ളി- 4, 10, 6, 14, 7,5, 13 

മറവന്തുരുത്ത്- 10,2, 14 

മീനടം- 2, 4, 8, 1, 10

മൂന്നിലവ്- 11, 5 

മുളക്കുളം- 9,8 

മുത്തോലി- 3, 6, 7 

നെടുംകുന്നം- 4, 13, 15, 11 

നീണ്ടൂർ- 1,7,11 

പായിപ്പാട്- 10, 15, 3 

പാലാ- 10, 12, 16, 2

പള്ളിക്കത്തോട്- 10 ,13 

പാമ്പാടി- 10, 20, 12 

പാറത്തോട്- 5,7,8, 19,2, 18 

പൂഞ്ഞാർ- 12, 4, 5,8 

രാമപുരം- 11,6, 18 

ടി വി പുരം- 7,1, 6,9 

തീക്കോയി- 12, 7, 11 

തലപ്പലം- 10,12, 2, 11,1 

തലയാഴം- 15

തലയോലപ്പറമ്പ്- 14, 4, 15, 6, 11 

തിരുവാർപ്പ്- 9,2,1, 15, 17 

തൃക്കൊടിത്താനം- 14,9,11,12, 19, 1, 10,7 

ഉദയനാപുരം- 4,5, 7,1 

വൈക്കം- 13, 22, 23, 21 

വാകത്താനം- 13, 11, 12, 1, 18, 9 

വാഴപ്പള്ളി- 13, 2,5 

വാഴൂർ- 12, 9,1,5, 6 7,14,15

വെച്ചൂർ- 9 ,2 

വെളിയന്നൂർ- 2 ,1 

വെള്ളാവൂർ- 4

വെള്ളൂർ- 14, 1,5, 15, 3, 16, 13 

വിജയപുരം- 16,14,9,5, 15 

കണ്ടെയിന്മെന്റ് സോണിലെ അധിക നിയന്ത്രണങ്ങൾ:

അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. 

റേഷൻ കടകളുടെ സമയം രാവിലെ 8.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും വരെ മാത്രം. 

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.