Skip to main content

കോട്ടയത്തിൻ്റെ മുഖമുദ്രയായ ഗാന്ധി പ്രതിമയ്ക്ക് 50 വയസ്സ്

 


Click here to join our WhatsApp Group

കോട്ടയം: നഗരത്തിെന്‍റ മുഖമുദ്രയായ ഗാന്ധി പ്രതിമക്ക് 50 വയസ്സ്. 1971 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഉപരാഷ്ട്രപതി ഗോപാല്‍സ്വരൂപ് പാഠക് ആണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. ഗാന്ധിജി തിരുനക്കരയില്‍ വന്നതിെന്‍റ സ്മരണക്കായാണ് മൈതാനത്തിന് മുന്നില്‍ മുനിസിപ്പാലിറ്റി മുന്‍ൈകയെടുത്ത് പ്രതിമ സ്ഥാപിച്ചത്. 1925 മാര്‍ച്ച്‌ 15നാണ് ഗാന്ധിജി ആദ്യമായി കോട്ടയത്തെത്തുന്നത്.

എന്‍.കെ. പൊതുവാള്‍ ആയിരുന്നു അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍. സെന്‍ട്രല്‍ ജങ്ഷനില്‍ തിരുനക്കര മൈതാനത്തോട് ചേര്‍ന്നുള്ള ഈ സ്ഥലം പിന്നീട് ഗാന്ധിസ്ക്വയര്‍ എന്ന് അറിയപ്പെട്ടുതുടങ്ങി.


അന്നുമുതല്‍ നഗരത്തിലെ സമരങ്ങള്‍ക്കും സാംസ്കാരിക- രാഷ്ട്രീയ കൂട്ടായ്മകള്‍ക്കും വേദിയായി ഗാന്ധിസ്ക്വയര്‍. തിരുനക്കര മൈതാനത്തെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. നഗരസഭ 2013-_14 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി ഗാന്ധിസ്ക്വയറിെന്‍റ മുഖം മിനുക്കി. പ്രതിമയുടെ അറ്റകുറ്റപ്പണി നടത്തുകയും മണ്ഡപം മാര്‍ബിള്‍ പാകി മനോഹരമാക്കുകയും ചെയ്തു. 2017ല്‍ പ്രതിമയുടെ ഊന്നുവടി തകര്‍ന്നത് പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിമയുടെ താഴെ കല്‍ക്കെട്ടും വേലിയും പണിത് സുരക്ഷിതമാക്കിയത്.ഇടക്കാലത്ത് പ്രതിമ തിരുനക്കര മൈതാനത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നീക്കമുണ്ടായിരുന്നു. കൗണ്‍സിലറും ഗാന്ധിയനുമായിരുന്ന ടി.ജി. സാമുവല്‍ നിരാഹാരമിരുന്നാണ് ആ ശ്രമം തടഞ്ഞത്. അദ്ദേഹത്തിെന്‍റ ഒറ്റയാള്‍സമരത്തിെന്‍റ കേന്ദ്രം കൂടിയാണ് ഗാന്ധിസ്ക്വയര്‍.

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

കോട്ടയത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. കോട്ടയം ജില്ലാ കളക്ടർക്ക് തുക അനുവദിച്ച് ദുരന്തനിവാരണ  വകുപ്പാണ് ഉത്തരവ്   പുറത്തിറക്കിയത്. ജില്ലയിലെ അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി  ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ. മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ  എന്നിങ്ങനെയാണ് ധനസഹായം.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.